Featured post

THE NPA CONUNDROM

ഈ അടുത്തിടെ   ഉണ്ടായ ചില സംഭവങ്ങളി ൽ പ്രതികരിക്കണം എന്ന് തോന്നിയത് കൊണ്ടാണ്   ഇത് കുറിക്കുന്നത് . ബാങ്കി ൽ നിന്ന് എടുത്ത വായ്പ ...

Wednesday, 27 April 2016

SHRC against Bankers

It is quite unfortunate that the Kerala State Human Rights Commission has come down heavily on Banks for insuring the education loan borrowers, as reported in various media today. With due respect to the commission, I as a retired Banker, would like to point out that it is not the policy of any Bank to make it compulsory for the borrowers to take the insurance coverage. Banker only suggest to take an insurance cover of the student or co borrower for the term of the loan so that in case of any unforeseen mishaps, the family will not be burdened with the burden of repaying the loan.
While in service, I had an experience of such a case where the student who was in the final year of studies met with an accident and passed away. The family's financial condition was very bad, and we had a tough time in getting a suitable compromise proposal approved for liquidating the loan. At that time, the parent had complained that they were not aware of any provision for insuring the life which would have come in handy at such a situation. But the Banker cannot be explicit in saying that in case the parent or the student die during the period, the insurance will take care of the loan amount outstanding. Hence we suggest that there was a provision for covering the life thorough a product of the insurance company, the premium of which will be added to the loan amount and the borrower is not asked to pay this amount upfront.
Like any other life insurance, it will come helpful only in the case of a mishap and if nothing untoward happens, the insurance company is not bound to repay the premium paid, which will affect their business badly. Hence the suggestion of the commission to refund the premium collected in the cases where the loans are repaid correctly, is made without actually studying the issues, I am afraid.

I hope and request such judicial institutions to take an overall view of the issue and all the intricacies before passing such judgement, as such judgements put the Banker in a bad light.

Friday, 1 April 2016

THE NPA CONUNDROM

അടുത്തിടെ  ഉണ്ടായ ചില സംഭവങ്ങളിപ്രതികരിക്കണം എന്ന് തോന്നിയത് കൊണ്ടാണ്  ഇത് കുറിക്കുന്നത് . ബാങ്കിനിന്ന് എടുത്ത വായ്പ തിരിച്ചടക്കാതിരിക്കുന്നതിനു കാരണം അന്വേഷിച്ചു നടക്കുകയാണ് പലരും എന്ന് തോന്നുന്നു. ഏറ്റവും  ഒടുവിലത്തെ  സംഭവം ചേത്തലയിലെ ഒരു രക്ഷിതാവിന്റെ ആത്മഹത്യയാണ് . ബാങ്കിനിന്ന് നോട്ടീസ് കിട്ടിയതിമനം നൊന്താണ് ആത്മഹത്യ എന്ന് പറഞ്ഞു എല്ലാവരും ബാങ്കിനെ പ്രതിക്കൂട്ടിലക്കുന്നതിനു ശ്രമിക്കുന്നത് കണ്ടു. ബാങ്കുകവ്യാവസായികടിസ്ഥാനതിപ്രവര്ത്തിക്കുന്ന സ്ഥാപനങ്ങആണ്. വായ്പ കൊടുക്കുന്നത് പോലെ തന്നെ പ്രാധാന്യം ഉള്ള കാര്യം ആണ് അത് തിരിച്ചടപ്പിക്കുക എന്നതും . അതിനുള്ള നടപടികകൈക്കൊള്ളുന്ന ബാങ്ക് ഉദ്യോഗസ്ഥരെ പഴിക്കുന്നതിഒരു ന്യായവും കാണുന്നില്ല . വായ്പ എടുക്കുന്ന ഒരു വ്യക്തി പ്രധാനമായും നോക്കേണ്ടത് അത് തിരിച്ചടക്കാനുള്ള കഴിവ് തനിക്കുന്ടോ എന്നതാണ് . ഈടൊന്നും നല്കാതെ വായ്പ ലഭിക്കും എന്നുള്ള ഒറ്റ കാരണം കൊണ്ടു മാത്രം മക്കളെ ഉന്നത വിദ്യാഭ്യാസത്തിനു അയക്കുന്നതിഥം ഉണ്ടോ ?പഠനം കഴിഞ്ഞാല ജോലി ലഭിക്കുമോ , ലഭിക്കുമെങ്കിവായ്പ തിരിച്ചടക്കുന്നതിനു തികയുമോ എന്നുള്ള കാര്യങ്ങആദ്യമേ ചിന്തിക്കേണ്ടതല്ലേ ? ഇതൊന്നും കാണാതെ അവസാനം ജോലി കിട്ടാതിരിക്കുകയോ വളരെ തുച്ചമായ ശമ്പളം ലഭിക്കുകയോ ചെയ്യുമ്പോബാങ്കിനെ പഴിക്കുന്നതിഎന്ത് ന്യായമാണ് ഉള്ളത് ?
വിദ്യാഭ്യാസ വായ്പകഎഴുതിത്തള്ളണം , കാഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യനേര്സേസ് പരെന്റ്സ് അസോസിയേഷഎന്നാ സംഘടന മുന്നോട്ടു വച്ചതായി കണ്ടു . ഇതിനു എന്ത് ന്യായീകരണം  ആണ് ഉള്ളത്. അങ്ങനെയാണെകിപിന്നെ കാസൌജന്യമായി എല്ലാ വിദ്യാഭ്യാസവും പ്പാടാക്കണം എന്ന് പറയുന്നതല്ലേ നല്ലത് ? പ്രവണത മുളയിലെ നുള്ളിയില്ലെങ്കിഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് എന്റെ അഭിപ്രായം .
ഇത് കാണുമ്പൊപലരും ബാങ്കുകളിലെ കിട്ടാക്കടത്തെ പറ്റിയും വിജയ് മല്യയുടെ വിദേശ യാത്രയെപ്പറ്റിയും പറയുമായിരിക്കും . വിജയ് മല്യയുടെ കടം തിരിച്ചു പിടിക്കുന്നതിനു കാല  താമസം വരുമായിരിക്കാം , പക്ഷെ കിട്ടില്ല എന്ന് പറയാപറ്റില്ലല്ലോ . ഇതിനു വേണ്ട സഹായം നമ്മുടെ നീതി ന്യായ വ്യവസ്ഥയിനിന്ന് തക്ക സമയത്ത് കിട്ടുന്നില്ല എന്നതാണ് സത്യം. പക്ഷെ അങ്ങിനെ ഒരു വലിയ കടം ഉണ്ട് എന്നുള്ളത് കൊണ്ടു മറ്റു ചെറിയ കടങ്ങതിരിച്ചടക്കില്ല എന്ന് പറയുന്നത് ബാലിശമാണ് . നമ്മുടെ സര്കാരും രാഷ്ട്രീയക്കാരും ഇതിനു കൂട്ട് നില്ക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ വൈക്കുന്നുള്ളൂ
ഞാബാങ്കിജോലി ചെയ്യുന്ന സമയത്ത് പലപ്പോഴും കാണാകഴിഞ്ഞിട്ടുള്ള ഒരു കാര്യമാണ് വായ്പ ലഭിക്കും എന്നത് കൊണ്ടു മാത്രം വായ്പ എടുക്കുന്നത് . ഒരു അനുഭവം പങ്കു വൈക്കാം . ഒരിക്കഒരു ബ്രാഞ്ച് ഓഡിറ്റ് ചെയ്യുന്ന സമയത്ത് ഒരു സ്ത്രീ മാനേജരുടെ അടുത്ത് മകന് ഒരു വിദ്യാഭ്യാസ വായ്പക്ക് വേണ്ടി വന്നു. പയ്യന് രണ്ടാമത്തെ ചാസിൽ 35 ശതമാനം മാക്ക് വാങ്ങി +2 പാസ്സായതാണ് . മാനേജതാരതമ്യേന ജൂനിയആയതു കൊണ്ടു അദ്ദേഹം എന്റെ അഭിപ്രായം ചോദിച്ചു . നാല് ലക്ഷം രൂപയാണ് വായ്പ ചോദിച്ചിരിക്കുന്നത് . ണ്ണാടകത്തിലെ ഒരു കോളേജിനിന്നുള്ള കത്തും ഉണ്ടായിരുന്നു . ഞാ സ്ത്രീയോട് ചോദിച്ചു മകനെസിങ്ങ് പഠിച്ചു പാസ്സാകുമോ എന്ന് . മറുപടി വളരെ പെട്ടെന്നായിരുന്നു . നാല് ലക്ഷം  രൂപ കൊടുത്താഅവപരീക്ഷ ഒക്കെ പാസ്സാക്കിക്കൊടുക്കും , വിദേശത്ത് ജോലിക്കുള്ള പ്പാടും ചെയ്തുകൊടുക്കും എന്ന് . പാവങ്ങളെ ഇങ്ങിനെ പറഞ്ഞു പറ്റിച്ചു കോളേജുകപണം ഉണ്ടാക്കുന്നു . ഒടുവിവിദ്യാഥി പരീക്ഷ പാസ്സാകുകയും ഇല്ല , പാസ്സായാതന്നെ നല്ല ഒരു ജോലിയും കിട്ടില്ല . അവസാനം വായ്പ തിരിച്ചു ചോദിക്കുമ്പോമാനേജകുറ്റക്കാരനും ആകും . ഒരു വിധത്തി സ്ത്രീയെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിച്ചു . അവമറ്റെവിടെയെങ്കിലും നിന്ന് വായ്പ എടുത്തോ എന്നറിയില്ല . ഇപ്പോതന്നെ നേര്സുമാഎത്ര തുച്ചമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത് എന്ന് എല്ലാവര്ക്കും അറിയാം . അങ്ങിനെ ഒരു ജോലിക്ക് വേണ്ടി നാല് ലക്ഷം രൂപ ( ഈട് വേണ്ടാതെ കിട്ടുന്ന വായ്പ ) എടുക്കുന്നത് അഭികാമ്യം ആണോ എന്ന് രക്ഷിതാക്കചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തിവ്യക്തമായ ഒരു  നിലപാട് എടുത്തു സാധാരണക്കാരെ ഇങ്ങിനെയുള്ള നിന്നും മുക്തരാക്കാനുള്ള നടപടികളാണ് എടുക്കേണ്ടത് . അല്ലാതെ വായ്പ നല്കാവിസമ്മതിക്കുന്ന ബാങ്ക് മാനെജര്ക്കെതിരെയും വായ്പ തിരിച്ചു ചോദിക്കുന്ന മാനെജര്ക്കെതിരെയും ജന വികാരം ഇളക്കി വിടുകയല്ല ചെയ്യേണ്ടത് . അവപൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവർ  മാത്രമാണ് എന്നാ കാര്യം മറക്കരുത് എന്നാ ഒരു അഭ്യത്ഥന മാത്രം നടത്തുന്നു . ഇക്കാര്യത്തിപത്രങ്ങക്കും നല്ല ഒരു പങ്കു വഹിക്കാകഴിയും എന്നാണ് എന്റെ വിശ്വാസം .